വെള്ളം സ്വപ്നം കണ്ട്, കടത്തിൽ മുങ്ങുന്നവർ
ആന്ധ്രാ പ്രദേശിലെ അനന്തപുരിൽനിന്നുള്ള ഈ കഥ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്, 20 വർഷം മുമ്പത്തെ ദ് ഹിന്ദു ദിനപ്പത്രത്തിലാണ്. ജലദൌർല്ലഭ്യം രൂക്ഷമായതൊടെ, വെള്ളം കണ്ടെത്തുന്ന ദിവ്യന്മാരും കുഴൽക്കിണറുകളും വീണ്ടും തിരിച്ചുവരുന്നതിനാലാണ് ഞങ്ങൾ ഈ കഥ വീണ്ടും രേഖപ്പെടുത്തുന്നത്


































