theres-always-someone-asking-for-a-charpai-ml

Hisar, Haryana

Nov 05, 2024

‘ചർപായി ചോദിച്ച് എപ്പോഴും ആരെങ്കിലും വരും’

ഹരിയാനയിലെ തന്റെ ഗ്രാമത്തിലിരുന്ന് ഭഗത് റാം യാദവ് ചർപായികളും പിഡ്ഡകളുമുണ്ടാക്കുന്നു. അദ്ദേഹം നിർമ്മിക്കുന്ന ബലമുള്ള കയറ്റുകട്ടിലുകളും സ്റ്റൂളുകളും രാജ്യമൊട്ടുക്കും സഞ്ചരിച്ചിട്ടുണ്ട്. ദില്ലി-ഹരിയാന അതിർത്തിയിലെ ഒരുവർഷം നീണ്ടുനിന്ന കർഷകസമരത്തിന്റെ സമരപ്പന്തലുകളിലും അവയുണ്ടായിരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Photographs

Naveen Macro

നവീൻ മാക്രോ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും ഡോക്യുമെന്ററി നിർമ്മാതാവും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.