യുവതിയായ തുള്‍സയുടെ മരണം, കുടുംബത്തിന്‍റെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കടബാദ്ധ്യതകള്‍, ഒഡീഷയിലെ ഇഷ്ടിക ചൂളകളിലേക്ക് ജോലിക്കായുള്ള കുടിയേറ്റം എന്നിവയൊക്കെ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നിലെ സംവിധാനങ്ങളുടെ പരാജയത്തിന്‍റെ കഥ പറയുന്നു
പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.
See more stories
Author
Ajit Panda
അജിത്ത് പാണ്ഡ ഒഡീഷയിലെ ഖരിയാർ പട്ടണത്തിൽ വസിക്കുന്നു. "ദി പയോനിയർ" പത്രത്തിന്‍റെ ഭുബനേശ്വർ എഡിഷന്‍റെ നുവാപാഡ ജില്ലാ ലേഖകൻ ആണ്. അദ്ദേഹം മറ്റു പല പ്രസിദ്ധീകരണങ്ങളിലും നിലനിൽപ്പുള്ള കൃഷി, ആദിവാസികളുടെ ഭൂമി വനം എന്നിവ സംബന്ധിച്ചുള്ള അവകാശങ്ങൾ, നാടൻ പാട്ടുകളും ആഘോഷങ്ങളും എന്ന വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.