കുടിയേറ്റത്തൊഴിലാളികൾ: കടമെടുത്ത ഭാഷയിൽ സംസാരിക്കുന്നു
അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ, പാരി ഇന്ത്യയിലെമ്പാടുമുള്ള കുടിയേറ്റത്തൊഴിലാളികളെ സമീപിച്ച്, ഭാഷയും, നാടും ഉപജീവനവും അവരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് മനസ്സിലാക്കാൻ ശ്രമിക്കുന്നു
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.