ഒരു-വാച്ച്-നന്നാക്കുന്നത്-സമയം-തന്നെ-നന്നാക്കിയെടുക്കുന്ന-പോലെയാണ്

Visakhapatnam, Andhra Pradesh

Mar 22, 2022

'ഒരു വാച്ച് നന്നാക്കുന്നത് സമയം തന്നെ നന്നാക്കിയെടുക്കുന്ന പോലെയാണ്'

ഡിജിറ്റൽ ടൈംപീസുകളുടെയും ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഭാഗങ്ങളുടെയും ലഭ്യത മൂലം വാച്ച് നന്നാക്കൽ ജോലി തന്നെ അപ്രത്യക്ഷമാകുന്നതാണ് ജഗദംബ ജംഗ്ഷനിൽ ഈ ജോലിയിൽ ഏർപ്പെടുന്നവർ കണ്ടുവരുന്നത്. ലോക്ക്ഡൗണിന് ശേഷം നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണവരിപ്പോൾ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

അമൃത കോസുരു ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2022-ലെ പാരി ഫെല്ലോയുമാണ്. ഏഷ്യൻ കൊളേജ് ഓഫ് ജേണലിസത്തിൽനിന്ന് ബിരുദമെടുത്ത അവർ 2024-ലെ ഫുൾബ്രൈറ്റ്-നെഹ്രു ഫെല്ലോയുമാണ്.

Translator

Nidhi Chandran

നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.