വെള്ളത്തില്‍-അര്‍ബുദം-ഉണ്ടായിരുന്നുവെന്ന്-അറിഞ്ഞിരുന്നെങ്കില്‍

Saran, Bihar

Aug 26, 2021

‘വെള്ളത്തില്‍ അര്‍ബുദം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍’

ബീഹാറിലെ ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ ആഴ്സെനികിന്‍റെ സാന്നിദ്ധ്യം നിമിത്തം പ്രീതിയുടേതുപോലുള്ള കുടുംബങ്ങള്‍ക്ക് സ്ത്രീകളെയും പുരുഷന്മാരെയും നഷ്ടമായിരിക്കുന്നു. പ്രീതിയുടെ മാറിടത്തിലും ഒരുമുഴയുണ്ട്. പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ ചികിത്സ ലഭിക്കുന്ന കാര്യത്തില്‍ പലപ്പോഴും വലിയ വെല്ലുവിളികള്‍ നേരിടുന്നു

Illustration

Priyanka Borar

Translator

Rennymon K. C.

Editor and Series Editor

Sharmila Joshi

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Illustration

Priyanka Borar

പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.

Editor and Series Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.