എന്‍റെ-അമ്മയുടെ-ജീവിതം-വിളക്കു-കാലിന്‍റെ-വെളിച്ചത്തില്‍

Madurai, Tamil Nadu

Dec 17, 2021

എന്റെ അമ്മയുടെ ജീവിതവും വഴിവിളക്കിന്റെ ഓർമ്മയും

പാരിയുടെ ഒരു ഫോട്ടോഗ്രാഫർ ലെൻസ് തന്നിലേക്കു തന്നെ തിരിച്ച്, മധുരയിലെ ഒരു തെരുവ് വിളക്കിൽ നിന്നും വെളിച്ചം സ്വീകരിച്ച്കൊണ്ട് എങ്ങനെയാണ് സ്വത്വം രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നു - തന്‍റെ അമ്മയിൽ നിന്നും വിദൂരമായ, എന്നാൽ അവിഭാജ്യമായ ഒരു സ്വത്വം

Want to republish this article? Please write to [email protected] with a cc to [email protected]

Author

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.