വീഡിയോ കാണുക : മരിക്കുന്നതുവരെ ഈ തൊഴിൽ മാത്രമേ ഞങ്ങൾക്കുള്ളു

2019-ൽ ബക്കിംഗാം കനാൽ സന്ദർശിച്ചപ്പോഴാണ് ഞാനാദ്യം അവരെ ശ്രദ്ധിച്ചത്. മുങ്ങാംകോഴിയെപ്പോലെ വെള്ളത്തിൽ ഊളിയിടാനും നീന്താനുമുള്ള അവരുടെ കഴിവ് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. കൈകൊണ്ട് വെള്ളത്തിന്റെ അടിത്തട്ട് അതിവേഗത്തിൽ പരതി, മറ്റാരേക്കാളും വേഗത്തിൽ അവർ കൊഞ്ചുകളെ പിടിക്കുന്നുണ്ടായിരുന്നു.

തമിഴ്നാട്ടിൽ പട്ടികഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്ന ഇരുളസമുദായത്തിലെ അംഗമാണ് ഗോവിന്ദമ്മ വേലു. കുട്ടിക്കാലം മുതൽക്കേ ചെന്നൈക്കടുത്തുള്ള കോശസ്ഥലൈയാർ പുഴയിൽ നീന്തി വളർന്നതാണ് അവർ. ഇന്ന്, 70 വയസ്സിലും, കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങൾ കാരണം തന്റെ തൊഴിലെടുക്കാൻ നിർബന്ധിതയായിരിക്കുകയാണ്. കാഴ്ചശക്തിയും മുറിവുകളുമൊക്കെ തടസ്സം സൃഷ്ടിച്ചിട്ടുകൂടി.

വടക്കൻ ചെന്നൈയിലെ കോശസ്ഥലൈയാർ പുഴയുടെ തൊട്ടടുത്തുള്ള ബക്കിംഗാം കനാലിൽ‌വെച്ചാന് ഞാൻ ഈ വീഡിയോ എടുത്തത്. കൊഞ്ച് പെറുക്കുന്നതിനിടയിൽ, തന്റെ ജീവിതത്തെക്കുറിച്ചും, തനിക്കറിയാവുന്ന ഈ ഒരേയൊരു തൊഴിലിനെക്കുറിച്ചും അവർ സംസാരിക്കുന്നു.

ഗോവിന്ദമ്മയെക്കുറിച്ച് കൂടുതൽ അറിയാൻ, ഇത് വായിക്കുക

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

ಪಳನಿ ಕುಮಾರ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಟಾಫ್ ಫೋಟೋಗ್ರಾಫರ್. ದುಡಿಯುವ ವರ್ಗದ ಮಹಿಳೆಯರು ಮತ್ತು ಅಂಚಿನಲ್ಲಿರುವ ಜನರ ಬದುಕನ್ನು ದಾಖಲಿಸುವುದರಲ್ಲಿ ಅವರಿಗೆ ಆಸಕ್ತಿ. ಪಳನಿ 2021ರಲ್ಲಿ ಆಂಪ್ಲಿಫೈ ಅನುದಾನವನ್ನು ಮತ್ತು 2020ರಲ್ಲಿ ಸಮ್ಯಕ್ ದೃಷ್ಟಿ ಮತ್ತು ಫೋಟೋ ದಕ್ಷಿಣ ಏಷ್ಯಾ ಅನುದಾನವನ್ನು ಪಡೆದಿದ್ದಾರೆ. ಅವರು 2022ರಲ್ಲಿ ಮೊದಲ ದಯನಿತಾ ಸಿಂಗ್-ಪರಿ ಡಾಕ್ಯುಮೆಂಟರಿ ಫೋಟೋಗ್ರಫಿ ಪ್ರಶಸ್ತಿಯನ್ನು ಪಡೆದರು. ಪಳನಿ ತಮಿಳುನಾಡಿನ ಮ್ಯಾನ್ಯುವಲ್‌ ಸ್ಕ್ಯಾವೆಂಜಿಗ್‌ ಪದ್ಧತಿ ಕುರಿತು ಜಗತ್ತಿಗೆ ತಿಳಿಸಿ ಹೇಳಿದ "ಕಕ್ಕೂಸ್‌" ಎನ್ನುವ ತಮಿಳು ಸಾಕ್ಷ್ಯಚಿತ್ರಕ್ಕೆ ಛಾಯಾಗ್ರಾಹಕರಾಗಿ ಕೆಲಸ ಮಾಡಿದ್ದಾರೆ.

Other stories by M. Palani Kumar
Text Editor : Vishaka George

ವಿಶಾಖಾ ಜಾರ್ಜ್ ಪರಿಯಲ್ಲಿ ಹಿರಿಯ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಜೀವನೋಪಾಯ ಮತ್ತು ಪರಿಸರ ಸಮಸ್ಯೆಗಳ ಬಗ್ಗೆ ವರದಿ ಮಾಡುತ್ತಾರೆ. ವಿಶಾಖಾ ಪರಿಯ ಸಾಮಾಜಿಕ ಮಾಧ್ಯಮ ಕಾರ್ಯಗಳ ಮುಖ್ಯಸ್ಥರಾಗಿದ್ದಾರೆ ಮತ್ತು ಪರಿಯ ಕಥೆಗಳನ್ನು ತರಗತಿಗೆ ತೆಗೆದುಕೊಂಡು ಹೋಗಲು ಮತ್ತು ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸುತ್ತಲಿನ ಸಮಸ್ಯೆಗಳನ್ನು ದಾಖಲಿಸಲು ಸಹಾಯ ಮಾಡಲು ಎಜುಕೇಷನ್ ತಂಡದಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಾರೆ.

Other stories by Vishaka George
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat