the-last-chukker-of-the-polo-ball-craftsman-ml

Howrah, West Bengal

Dec 15, 2023

പോളോ പന്ത് ശില്പിയുടെ അവസാന ഊഴം

ഹൗറ ജില്ലയിലെ ദ്യോൽപൂർ സെൻസസ് പട്ടണത്തിൽ, മുളയുടെ കാണ്ഡത്തിൽനിന്ന് പോളോ പന്തുകൾ തീർക്കാനറിയുന്ന ഒരേയൊരു കൈപ്പണിക്കാരനാണ് രഞ്ജിത്ത് മാൽ. യന്ത്രനിർമ്മിത ഫൈബർ ഗ്ലാസ് പന്തുകളുടെ വരവോടെ ഈ കൈത്തൊഴിലിന്റെ പ്രസക്തി നഷ്ടപ്പെട്ടെങ്കിലും നാല് പതിറ്റാണ്ടോളം രഞ്ജിത്തിന് ഉപജീവനമാർഗ്ഗമേകിയ ഈ കരവിരുതിന്റെ ഓർമ്മകളും അനുഭൂതിയും അദ്ദേഹത്തിലൂടെ നിലനിൽക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shruti Sharma

ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.

Editor

Dipanjali Singh

ദീപാഞ്ജലി സിംഗ് പാരി ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ അസിസ്റ്റൻ്റ് എഡിറ്ററാണ് . പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ക്യൂറേറ്റ് ചെയ്യുകയും അവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.