പഷ്മിന ഷോളുകൾക്ക് നല്ല മിനുസം ലഭിക്കാൻ അതിലെ നാരുകൾ കളയുകയാണ് പുരസ്ഗാറുകൾ. മൂർച്ചയുള്ള ഇരുമ്പിന്റെ പണിയായുധമാണ് അവരതിന് ഉപയോഗിക്കുന്നത്. എന്നാൽ, ശ്രീനഗറിൽ, ഈ സാമഗ്രികൾ ഉണ്ടാക്കാനും കേടുപാടുകൾ തീർക്കാനും അറിയാവുന്ന കൊല്ലപ്പണിക്കാർക്കുവേണ്ടിയുള്ള അന്വേഷണം വഴിമുട്ടുകയാണ്
മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.
Editor
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.