കോവിഡ്-19-നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സമയത്ത് ക്ഷേത്രോത്സവങ്ങളില്‍നിന്നും പൊതുപരിപാടികളില്‍നിന്നും ലഭിച്ചുകൊണ്ടിരുന്ന വരുമാനം നിലച്ചതിനാല്‍ തമിഴ്നാട്ടിലെ കൊമ്പുവിളി കലാകാരന്മാര്‍ ബുദ്ധിമുട്ടുകയാണ്. പക്ഷെ അവര്‍ കൂടുതല്‍ ആശങ്കപ്പെടുന്നത് ഇല്ലാതാകുന്ന ഈ കലയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്.
എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്.
2021-ൽ പളനിക്ക് ആംപ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സമ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.