ഒരു-വാച്ച്-നന്നാക്കുന്നത്-സമയം-തന്നെ-നന്നാക്കിയെടുക്കുന്ന-പോലെയാണ്

Visakhapatnam, Andhra Pradesh

Mar 22, 2022

'ഒരു വാച്ച് നന്നാക്കുന്നത് സമയം തന്നെ നന്നാക്കിയെടുക്കുന്ന പോലെയാണ്'

ഡിജിറ്റൽ ടൈംപീസുകളുടെയും ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഭാഗങ്ങളുടെയും ലഭ്യത മൂലം വാച്ച് നന്നാക്കൽ ജോലി തന്നെ അപ്രത്യക്ഷമാകുന്നതാണ് ജഗദംബ ജംഗ്ഷനിൽ ഈ ജോലിയിൽ ഏർപ്പെടുന്നവർ കണ്ടുവരുന്നത്. ലോക്ക്ഡൗണിന് ശേഷം നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണവരിപ്പോൾ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രീലാൻസ് ജേണലിസ്റ്റാണ് അമൃത കൊസുരു. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്.

Translator

Nidhi Chandran

നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.