കോവിഡ്-കാലത്ത്-തമിഴ്നാട്ടിൽ-ക്ഷയരോഗത്തെ-മെരുക്കുമ്പോള്‍

Viluppuram, Tamil Nadu

May 13, 2021

കോവിഡ് കാലത്ത് തമിഴ്നാട്ടിൽ ക്ഷയരോഗത്തെ മെരുക്കുമ്പോള്‍

ദശാബ്ദങ്ങളായി ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട ഒരു പകര്‍ച്ചാ വ്യാധിയും മരണകാരിയുമാണ് ക്ഷയരോഗം. ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടം ഏതു സമയത്തും ബുദ്ധിമുട്ട് നിറഞ്ഞതാണ്. തമിഴ്നാട്ടിലെ മൂന്ന് വനിതാ ‘ക്ഷയരോഗ പോരാളി’കളുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നതുപോലെ കൊവിഡ് മഹാമാരിയുടെ സമയത്ത് അത് കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി തീരുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kavitha Muralidharan

കവിത മുരളീധരൻ ചെന്നൈയിലുള്ള ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും വിവർത്തകയും ആണ്. 'ഇന്ത്യ ടുഡേ' (തമിഴ്) എഡിറ്ററായും 'ദി ഹിന്ദു' (തമിഴ്) റിപ്പോർട്ടിങ് സെക്ഷൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ഒരു PARI സന്നദ്ധപ്രവർത്തകയാണ്.

Illustrations

Priyanka Borar

പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.