words-worlds-in-a-grain-of-sand-ml

Feb 21, 2024

വാക്കുകൾ: മണൽത്തരിയിൽ ഒരു ലോകം

അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ, പാരിഭാഷയുടെ ഇന്ത്യൻ ഭാഷ എഡിറ്റർമാർ, വിവിധ പ്രദേശങ്ങളിൽനിന്ന് 14 വ്യത്യസ്തമായ ഭാഷകളിൽ, നഷ്ടത്തിന്റേയും ഓർമ്മയുടേയും ഒറ്റക്കഥ അവതരിപ്പിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Illustrations

Atharva Vankundre

മുംബൈയിൽനിന്നുള്ള കഥാകാരനും ചിത്രകാരനുമാണ് അതർവ്വ വാൻ‌കുന്ദ്രെ. 2023 ജൂലായ് മുതൽ ഓഗസ്റ്റ് വരെ പാരിയിൽ ഇന്റേൺ ചെയ്തിരുന്നു അതർവ.

Illustrations

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

Illustrations

Priyanka Borar

പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

Author

PARIBhasha Team

പാരി കഥകൾ റിപ്പോർട്ട് ചെയ്യുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ അവ പരിഭാഷപ്പെടുത്തുന്നതിനുമായി സഹായിക്കുന്ന ഞങ്ങളുടെ തനത് ഇന്ത്യൻ ഭാഷാ പ്രോഗ്രാമാണ് പാരിഭാഷ. പാരിയിലെ ഓരോ കഥയുടേയും സഞ്ചാരത്തിൽ പരിഭാഷകൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. എഡിറ്റർമാരും, പരിഭാഷകരും, സന്നദ്ധപ്രവർത്തകരുമടങ്ങുന്ന ഞങ്ങളുടെ സംഘം ഈ രാജ്യത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ ഭാഷാ, സാംസ്കാരിക ഭൂവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുകയും, ഈ കഥകൾ, ആരിൽനിന്ന് ഉത്ഭവിക്കുന്നുവോ, ആ ജനതയിലേക്ക് അവ എത്തുകയും അവർക്കവകാശപ്പെടുകയും ചെയ്യുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

Illustrations

Jayant Parmar

Jayant Parmar is a Sahitya Akademi Award winning Dalit poet from Gujarat, who writes in Urdu and Gujarati. He is also a painter and calligrapher. He has published sevel collections of his Urdu poems.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.