‘എപ്പോഴെങ്കിലും എന്റെ കല അംഗീകരിക്കപ്പെടുമായിരിക്കും‘
ബേൽദംഗയിൽ നിന്നും കൊൽക്കൊത്തയിലേക്കുള്ള ട്രെയിനിൽ, ചൈനീസ്-നിർമ്മിത കളിക്കോപ്പുകൾ വിൽക്കുന്നവർക്കിടയിൽ, മരം കൊണ്ട് താൻ നിർമിച്ച കരകൗശലവസ്തുക്കൾ കച്ചവടം ചെയ്യുകയാണ് സഞ്ജയ് ബിശ്വാസ്. യാത്രക്കാർ അധികം വിലപേശാതെ, തനിക്കൊരു ചെറിയ ലാഭമെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയോടെ
സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
Translator
Ardra G. Prasad
സാമ്പത്തികശാസ്ത്രത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം. നിലവിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ്. പാട്ടുകൾ, കഥകൾ, സിനിമകൾ, ഗവേഷണം, കല എന്നിവയാണ് മറ്റു താത്പര്യങ്ങൾ.